കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്.തനിച്ചായി ഗർഭിണിയായ ഭാര്യ.. പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾ..

നല്ലളത്തെ ആ കൊടുംവളവിൽ ഒരു കാർതകർന്നുതരിപ്പണമായപ്പോൾ പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾകൂടിയാണ്. മരിച്ചവരിലൊരാളായ ശ്യാംലാലിന്റെ വീട്ടിൽ ഇന്നുയരുന്ന നിലവിളികൾക്ക് പെയ്തുതീരാത്ത സങ്കടത്തിന്റെ ഭാരമുണ്ട്. കാത്തിരുന്ന കണ്മണി, തനിച്ചായ ജീവിതം: ശ്യാംലാലിന്റെ വിയോഗം ഏറ്റവുംവലിയ ആഘാതമാകുന്നത് അദ്ദേഹത്തിന്റെ ഭാര്യക്കാണ്. വിവാഹംകഴിഞ്ഞ് പുതിയൊരു അതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു ആ കുടുംബം. ഏഴാംമാസത്തിൽ ഗർഭിണിയായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുകൾകഴിഞ്ഞ് രണ്ടാഴ്‌ചപോലും തികഞ്ഞിട്ടില്ല. ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്. ഒരു കുഞ്ഞുജനിക്കുന്നതിന്റെയും വളരുന്നതിന്റെയും സന്തോഷങ്ങൾ … Continue reading കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്.തനിച്ചായി ഗർഭിണിയായ ഭാര്യ.. പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾ..