തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ അനന്തുവിന് അയച്ചു നൽകി. ഈ ദൃശ്യങ്ങൾ രണ്ടാം പ്രതി അനന്ദു പെൺകുട്ടിക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി. തുടർന്ന് വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ പോലീസിനെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത് ഇവന്മാർ ആണ്.
No Comment.